1 മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക;

2 പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം!

3 നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു;

4 നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.

5 നിന്റെ കഴുത്തു ദന്തഗോപുരംപോലെയും

6 നിന്റെ ശിരസ്സു കർമ്മേൽപോലെയും

7 പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!

8 നിന്റെ ശരീരാകൃതി പനയോടും

9 ഞാൻ പനമേൽ കയറും;

10 അതു എന്റെ പ്രിയന്നു മൃദുപാനമായി

11 ഞാൻ എന്റെ പ്രിയന്നുള്ളവൾ;

12 പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക;

13 അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി

14 ദൂദായ്പഴം സുഗന്ധം വീശുന്നു;